അതിരാവിലെ തന്നെ അവര്‍ കൊട്ടാരത്തിലെത്തി. ബ്രസ ഷെയ്ഖ് കൊട്ടാരത്തില്‍ തന്നെ ഉണ്ടായി രുന്നു. ക്വൈസിന്റെ ഉപ്പയെ കണ്ടെങ്കിലും അയാള്‍ അത്രകണ്ട് ഗൌനിച്ചില്ല. അവിടെ ഇബ്നുസലാമും സന്നിഹിതനായിരുന്നു....
നേരം പുലര്‍ന്ന് വരുന്നതേ ഉണ്ടായിരുന്നുള്ളു. ബ്രസ ഷെയ്ഖിന്റെ കൊട്ടാരം ലക്ഷ്യമിട്ട്, ഇബ്നുസലാം തിടുക്കപ്പെട്ട് നടന്നു വരുന്നത് ഷെയ്ഖിന്റെ ദൃഷ്ടിയില്‍ പെട്ടു. ഷെയ്ഖ് തന്റെ ഇരിപ്പിടത്തിലിരുന്ന് ചില കണക്കുകള്‍ തയ്യാറാക്കുന്ന നേരമായിരുന്നു അത്....
അപ്പോഴാണ് ലൈലയുടെ ഇണപ്രാവുകളെക്കുറിച്ചുള്ള ചിന്ത ക്വൈസിനുണ്ടായിരുന്നത്. ആ പ്രാവുകള്‍ നല്ല ഇണക്കമുള്ളവയാണ്. അതിന്റെ കാലില്‍ കെട്ടി ഒരു പ്രണയസന്ദേശം അവള്‍ക്ക് കൈമാറുന്നതാവും ഉചിതം....
കടല്‍ നല്ല ശാന്തമാണ്. നേര്‍ത്ത തിരമാലകള്‍, ഇളം കാറ്റ്, കച്ചവടകാരും, ഓടി കളിക്കുന്ന കുട്ടികളും, സല്ലപിക്കുന്ന ദമ്പതികളും, കാമുകി കാമുകന്‍മാരും അകലെ കൊച്ചു വള്ളങ്ങള്‍, മീന്‍ കച്ചവടക്കാരുടെ ശബ്ദത്തില്‍ ഉള്ള ലേലം വിളികളും....
ആഘോഷം കഴിഞ്ഞ് ക്വൈസ് കൊട്ടാരത്തിലെത്തിയത് തികച്ചും വൃത്യസ്തനായ ഒരു യുവാവായി ട്ടാണ്. കളിയിലും മൃഗവേട്ടയിലും കലാപ്രകടനങ്ങളിലും വ്യാപൃതനായിരുന്ന ക്വൈസ് പെട്ടെന്ന് തന്നെ എല്ലാം ഉപേക്ഷിച്ച് തീര്‍ത്തും മൌനിയായി. സദാനേ...
"എങ്കിൽ നിനക്ക് നാരായണൻ എന്ന പേര് അറിഞ്ഞുതന്നെ കിട്ടിയതാ..നീയിങ്ങനെ പ്രണവമന്ത്രവും കൊണ്ടിരുന്നാൽ കലിയുഗത്തിൽ നാരായണൻ പുനർജനിച്ചതാണെന്നാ എനിക്ക് തോന്നണെ!"...